പെട്ടിപ്പീടികതൊട്ടു മാളു വരെയുംതി
ക്കിത്തിരക്കും ജന-
ക്കൂട്ടം, പെട്ടിതുറന്നു വാരി വിതറീകാ,ശോണമെത്തീടവേ
ഒട്ടും മോശമെനിക്കു പറ്റിടരുതെ,
ന്നോർത്തിട്ടു ഞാനും പുറ-
പ്പെട്ടൂ, കണ്ട വഴിയ്ക്കു, നിന്നു
പ്പെട്ടൂ, കണ്ട വഴിയ്ക്കു, നിന്നു
തിരിയാനൊക്കാതെ പെട്ടോണമായ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ